രൂപയെ തകര്‍ത്തു ഡോളര്‍ കുതിക്കുóു; മൂല്യം റെക്കോഡ് താഴ്ചയിലേക്ക്‌

Voice Of Desert 10 years ago comments
 രൂപയെ തകര്‍ത്തു ഡോളര്‍ കുതിക്കുóു; മൂല്യം റെക്കോഡ് താഴ്ചയിലേക്ക്‌

രൂപയുടെ മൂല്യം മുമ്പെങ്ങുമിñാത്തവിധം താഴുóു. രാജ്യത്തിന്റെ സാമ്പത്തികരംഗത്തിനു കടുത്ത ആശങ്ക പകര്‍óു നðകിയാണ് ഡോറളിനെതിരായ വ്യാപാരത്തിð രൂപയുടെ മൂല്യം ഓരോ ദിവസം തകര്‍óടിയുടóത്. ഇóലെ 57.07ð വ്യാപാരം പൂര്‍ത്തിയാക്കിയതോടെ ചരിത്രത്തിലെ ഏറ്റവും വലിയ ഇടിവ് രൂപയ്ക്കു നേരിടുó സാഹചര്യത്തിലാണ് ഇപ്പോഴത്തെ പോക്ക. വ്യാഴാഴ്ചത്തെ വ്യാപാരത്തിð 56.84 ഉïായിരുóതാണ് ഇóലെ 57.07ð എത്തിയത്.  കഴിഞ്ഞ ജൂണിð രേഖപ്പെടുത്തിയ 57.32 ആണു ചരിത്രത്തിð രൂപയുടെ ഏറ്റവും വലിയ മൂല്യത്തകര്‍ച്ച. വരുംദിവസങ്ങളിð അമേരിക്കയിലെ തൊഴിð റിപ്പോര്‍ട്ട് പുറത്തുവരുമ്പോള്‍ രൂപയുടെ മൂല്യത്തിð ഇനിയും ഇടിവുïാകും. കേന്ദ്രസര്‍ക്കാര്‍ കടുത്ത നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയിñെങ്കിð രാജ്യത്തിന്റെ സമ്പദ് വ്യവസ്ഥ തകിടം മറിയുó നിലയിലേക്കാണു കാര്യങ്ങള്‍ പോകുóതെóാണു സാമ്പത്തിക വിദഗ്ധരുടെ മുóറിയിപ്പ്. 

കഴിഞ്ഞ സാമ്പത്തിക പ്രതിസന്ധിയുടെ കാലത്ത് അമേരിക്കിയിð നടപ്പാക്കിയ രക്ഷാപദ്ധതി പിന്‍വലിക്കാനുള്ള കേന്ദ് ബാങ്കായ ഫെഡറð റിസര്‍വിന്റെ തീരുമാനമാണ് ആഗോളതലത്തിð ഡോളറിന്റെ മൂല്യം വര്‍ധിപ്പിക്കുóത്. ഇóലെ രൂപയുടെ മൂല്യം 57 കടóിട്ടും റിസര്‍വ് ബാങ്ക് വിപണിയിð ഇടപെട്ടിñെóതും ശ്രദ്ധേയമായിരുóു. കയറ്റുമതി സ്ഥാപനങ്ങð ഡോളര്‍ വാങ്ങാനെത്തിയതാണ് ഇóലെ രൂപയ്ക്ക് തെñാശ്വാസം പകര്‍óത്. അñെങ്കിð രൂപയുടെ വിനിമയ മൂല്യം വീïും കുറയുó സാഹചര്യമുïാകുമായിരുóു. 

രക്ഷാ പാക്കേജുകള്‍ അമേരിക്കന്‍ ഫെഡറð റിസര്‍വ് പിന്‍വലിക്കുó എó വാര്‍ത്ത പുറത്തുവóതു മുതð ഇന്ത്യയെപ്പോലുള്ള വികസ്വര രാജ്യങ്ങളുടെയെñാം കറന്‍സി കടത്തു പ്രതിസന്ധിയാണു നേരിടുóത്. ഒരു മാസം കൊï് രൂപയുടെ മൂല്യത്തിð 5.7 ശതമാനത്തിന്റെ ഇടിവാണുïായത്. രാജ്യത്തെ കറന്റ് അക്കൗï് കമ്മി റെക്കോഡ് ഉയരത്തിലെത്തിയതിനാð രൂപയുടെ മൂല്യയിടിവ് നിയന്ത്രിക്കാന്‍ കാര്യമായ ആയുധങ്ങളൊóും റിസര്‍വ് ബാങ്കിന്റെയും കേന്ദ്ര സര്‍ക്കാരിന്റെയും പക്കലിñ. ഭക്ഷ്യ വിലക്കയറ്റം രൂക്ഷമായതിനാð പലിശ നിരക്ക് കുറച്ച് ആശ്വാസം പകരാന്‍ റിസര്‍വ് ബാങ്കിനും കഴിയñ.

അമേരിക്കന്‍ സര്‍ക്കാര്‍ ധനവിനിമയരംഗത്തു കടുത്ത നിയന്ത്രണമാണ് ഏര്‍പ്പെടുത്തുóത്. ഇനി രക്ഷാപാക്കേജ് തുടരേïെó തീരൂമാനം ഇതിന്റെ ഭാഗമാണ്. ഇതോടെ ആഗോള നിക്ഷേപകര്‍ മറ്റ് മേഖലകളിലെ നിക്ഷേപങ്ങള്‍ ഡോളറിലേക്ക് മാറ്റുകയാണ്. ക്രൂഡോയിð, സ്വര്‍ണം, കðക്കരി തുടങ്ങിയവയുടെ ഇറക്കുമതിക്ക് കൂടുതð പണം ചെലവഴിക്കേïി വരുóതാണ് കറന്റ് അക്കൗï് കമ്മി ഉയര്‍ത്തുóത്. ആഗോള നിക്ഷേപകര്‍ ഇന്ത്യന്‍ ഓഹരി വിപണിയിð നിóും പിന്‍മാറുóതും തിരിച്ചടിയായി. കയറ്റുമതിക്കാര്‍ക്ക് സന്തോഷം പകരുóതാണ് ഡോറളിന്റെ മൂല്യമുയരുó വാര്‍ത്ത. എóാð മുഖ്യമായും ഇറക്കുമതിയെ ആശ്രയിക്കുó രാജ്യമെó നിലയിð ഇന്ത്യക്ക് ഒട്ടും ശുഭകരമñ സാഹചര്യം. അസംസ്‌കൃത എണ്ണ ഉള്‍പ്പെടെയുള്ള സാധനങ്ങള്‍ വാങ്ങാന്‍ ഇന്ത്യ കൂടുതð ചെലവഴിക്കേïിവരും.  വാഹന, ഇലക്‌ട്രോണിക്‌സ്, എണ്ണ, പ്രകൃതി വാതക മേഖലകളെ രൂപയുടെ വിലയിടിവ് പ്രതികൂലമായി ബാധിക്കും. രാജ്യത്ത് വിലക്കയറ്റം രൂക്ഷമാകാനും കാരണമായേക്കും.


Voice of Desert — Editor

POST WRITTEN BY
Voice of Desert
Editor

1,372

PEOPLE VIEWED THIS ARTICLE



നിങ്ങളുടെ അഭിപ്രായങ്ങള്‍ (YOUR COMMENTS)

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ Voice of Desert -ന്റെ അഭിപ്രായമാവണമെന്നില്ല. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.




Editor's Disclaimer

The opinions, beliefs and viewpoints expressed by the various authors and forum participants on this web site do not necessarily reflect the opinions, beliefs and viewpoints of Voice of Desert or official policies of the Voice of Desert.

view full disclaimers

Copyright Disclaimer view full disclaimers

  1. The author of each article published on this web site owns his or her own words.
  2. The articles on this web site may be freely redistributed in other media and non-commercial publications as long as the conditions are met. view details
  3. The articles on this web site may be included in a commercial publication or other media only if prior consent for republication is received from the author. The author may request compensation for republication for commercial uses.
Voice Of Desert, Copyright 2024. All Rights Reserved. 470674 Website Designed and Developed by: CreaveLabs